Sunday, December 18, 2011

മറുപുറം

രണ്ടുമൂന്നു ദിവസങ്ങളായി സന്തോഷ്‌ പണ്ഡിറ്റ് എന്ന വ്യക്തി എന്റെ ബോധ മണ്ഡലത്തില്‍ ഉണ്ടാക്കിയ ചിന്തകള്‌ ഇന്റര്‍ നെറ്റില്‍ ഒരു റിസര്ച്ച് ചെയ്യുവാന്‍ എന്നെ പ്രേരിപ്പിച്ചു അഭിമുഖങ്ങളും സംഭാഷണങ്ങളും വ്യക്തമായി ശ്രദ്ധിച്ചു കഴിഞ്ഞപ്പോള്‍ എനിയ്ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞ നിഗമനം മറ്റൊന്നായിരുന്നു. സന്തോഷ പണ്ഡിറ്റ് എന്നാ വ്യക്തി മലയാളികളുടെ മസ്തിഷ്കത്തില്‍ എത്തിപ്പെട്ടത് വളരെ പെട്ടന്നായിരുന്നു ഇതൊരു റെക്കോര്ഡ്സ‌ തന്നെഎന്നു പറയാതെവയ്യ. കൃഷ്ണനും രാധയും എന്നാ സിനിമയിലെ കഥ എന്ന് പറയപ്പെടുന്ന സാധനം മലയാളികളുടെ ചിന്തമാണ്ടാളത്തിന്റെ കല്ഭാഗതുപോലും എതുമെന്നെ എനിയ്ക്ക് തോന്നുന്നില്ലല എന്നിട്ടും തിയേറ്റര്‍ മുഴുവന്‍ തിരക്ക് തന്നെ. എന്തായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളില്‍ നമ്മള്‍ കണ്ടത്?. ഒരുകാര്യം ഓര്ക്കു ക ഇതൊക്കെ പണ്ഡിറ്റ് ഒരുദിവസം കൊണ്ട് സൃഷ്ടിച്ചതായിരുന്നില്ല. കഴിഞ്ഞ ഒരു വര്ഷുമായി പരോക്ഷമായുള്ള മലയാളികളുടെ പ്രോത്സാഹനമല്ലേ ഇതിലേയ്ക്ക് ആ വ്യക്തിയെ നയിച്ചത് ?. ഏകദേശം ഒരുവര്ശംകുന്നെന്നു തോന്നുന്നു ഇന്റര്നെതറ്റ്‌ ലൂടെ സന്തോഷിന്റെ രാത്രി ശുഭ രാത്രി എന്നാ ഗാനം കുപ്രസിദ്ധി നേടിയത്‌. കണക്കുകള്‍ സൂചിപ്പിച്ചത് ഏകദേശം 25 ലക്ഷം ആള്ക്കിരാന്‍ അത് പരിഹസിയ്ക്കാന്‍ വേണ്ടിയായാലും കണ്ടത്. സാങ്കേതികമായി വേണ്ടതൊന്നും അതിന്റെ ചിത്രീകരനതിനുണ്ടയിരുന്നില്ല എന്ന് വ്യക്തം എന്നിട്ടും ഇതൊക്കെ മലയാളിയുടെ കണ്ണുകള്ക്ക്്‌ ആനന്ദവും കതുകല്ക്കെ് കുളിര്മുയും ഒരുക്കി. ഇതൊക്കെ കണ്ടു തെറി പറയുവാനായി വായ്തുറന്ന മലയാളികള്‍ ഒരിയ്ക്കലും ഒര്തിട്ടുണ്ടാവില്ല അവര്‍ അതിനു പരോക്ഷമായ പ്രചാരം നല്കുളകയായിരുന്നു എന്ന്‍.
ഒരു സിനിമ എന്ന് പറഞ്ഞാല്‍ ഒരു എഴുത്തുകാരന്റെ സര്ഗ്ഗാടത്മക ശക്തിയാന്‍ സൂചിപ്പിയ്ക്കുന്നത് എഴുത്തുകാരന്റെ ചിന്ത ശേഷി അതില്‍ വളരെ വലിയ ഒരു പന്കുവഹിയ്ക്കുന്നുണ്ട്. കാര്യങ്ങള്‍ അവതരിപ്പിയ്ക്കുന്ന രീതി അതിന്റെ ഇതിവൃത്തത്തിന്റെ സൗന്തര്യമയി മാരും. സന്തോഷ്‌ പണ്ഡിറ്റ് എന്ന വ്യക്തിയ്ക്ക് ഒരുപക്ഷെ അത് കുരവയിരിയ്ക്കം അല്ലെങ്കില്‍ അത്‌ുണ്ടാകില്ല എന്തുതന്നെയായാലും അങ്ങിനെ ഉള്ള ഒരാള്ക്ക് ഇതില്കൂയടുതല്‍ എന്താണെ ചെയ്യാന്‍ കഴിയുക. എനിയ്ക്കിപ്പോള്‍ ഓര്മ്മ് വരുന്നത് അന്ധന്മാര്‍ ആനയെ തൊട്ടു നോക്കിയാ കഥയന്‍. ആനയുടെ വാല് തൊട്ടുനോക്കിയ ആള്‍ പറഞ്ഞതെ ആന ചൂലുപോലെ ആണെന്നാണ് കലുതോട്ടുനോക്കിയ ആളാകട്ടെ ആന തൂണുപോലെ ആണെന്നാണ് പറഞ്ഞതെ. സന്തോഷ്‌ പണ്ഡിറ്റ് സിനിമയെ അങ്ങിനെ നോക്കി കണ്ടത് ഒരു തെറ്റാണോ ?. വിമര്ശ‌നം അര്ഹി ക്കുന്നതിനു മാത്രം വിമര്ശ നം നല്കി യാല് പോരെ? സന്തോഷ്‌ വരച്ചു കട്ടിയാതെ നമുക്കെ തെറ്റായി തോന്നിയെങ്കില്‍ അതിനെ തെറിപറഞ്ഞു പ്രതികരിച്ച മലയാളി സ്വന്തം സംസ്കാരം മറ്റുള്ളവര്ക്ക്ങ മുന്നില്‍ ഇടിച്ചു കാട്ടുകയായിരുന്നു. അതിനു പ്രതികരിയ്ക്കാതിരുന്ന സന്തോഷിന്റെ വകതിരിവും നല്ലതുതന്നെ.
പണ്ഡിറ്റിന്റെ സിനിമയെ മനസ്സുകൊണ്ട് നമ്മള്‍ എന്തിനു ബര്ഗ്ഗ്മാ ന്റെയും ആല്ഫ്ര ഡ്‌ ഹിച് കൊക്കിന്റെ യും വീക്ഷനങ്ങളോട് താരതമ്യം ചെയ്തു, എന്തിനു നമ്മള്‍ സത്യനന്തിക്കടിന്റെയും രണ്ജിതിന്റെയും സിനിമള്ക്ക്ആ മുന്നില്‍ താരതമ്യം ചെയ്തു. പരോക്ഷമായി പ്രോത്സാഹിപ്പിച്ച ശേഷം മാറി നിന്ന് കുറ്റം പറയുന്നതും ശരഷരിയ്ക്ക് താഴെയുള്ള പെരുമാറ്റമാണ്.
കഴിഞ്ഞദിവസം ഒരു ചാനലില്‍ സന്തോഷിന്റെ അഭിമുഖം കണ്ട എനിയ്ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ആ വ്യക്തിയുടെ കര്യഗൌരവമായ വീക്ഷണമായിരുന്നു അവതരിപ്പിച്ചത് ഇല്ലേല്‍ ആരേലും സ്വന്തം വീട് വിറ്റ് ഇതിനു പണം കണ്ടെത്തുമോ ? ഒരുപക്ഷെ അയാള്‍ വളരെ ബുദ്ധിയുള്ള ആളാകം ഞാനുള്പ്പെ ടെയുള്ള ആളുകളെ കഴുതയക്കാന്‍ ശ്രമിയ്ക്കുന്ന മനുഷ്യനാകം അതുമല്ലെങ്കില്‍ മുകളില്‍ പ്രസ്ഥാവിച്ചതുപോലെ നമുക്ക് ചിന്തിയ്ക്കാന്‍ കഴിയുന്നതിന്റെ താഴെ മാത്രം ചിന്തകള്‍ എത്തിപ്പെടുന്ന വ്യക്തിയാകം അയാളുടെ ചിത്രീകരനതിലുടനീളം ഒരുതരം അര്പ്പ ണ മനോഭാവം ഞാന്‍ കണ്ടിരുന്നു. അങ്ങിനെ എങ്കില്‍ അയാള്‍ സത്യം മനസ്സിലാക്കുന്ന ദിവസം അയാളെ സന്ത്വനിപ്പിയ്ക്കാന്‍ നമുക്കെ കഴിഞ്ഞെന്നെ വരില്ല. തല്ക്കാലം നമുക്കയാളെ ഒറ്റപ്പെടുത്താണ്ടിരിയ്ക്കാം. ഈ സമൂഹത്തില്‍ ജീവിയ്ക്കനോരിടം നല്കാംപ. അയാള്‍ ചിന്തിയ്ക്കട്ടെ പ്രവര്തിയ്ക്കട്ടെ താല്പര്യമുള്ളവര്ക്ക് കാണാം. പ്രതികാരങ്ങള്‍ അര്ഹി്യ്ക്കാത്ത വസ്തുതകള്ക്ക് പ്രതികരിയ്ക്കതിരിയ്ക്കുന്നതല്ലേ എന്തുകൊണ്ടും ഉചിതം നമ്മുടെ വീക്ഷണങ്ങള്ക്ക്ക യോജിയ്ക്കാത്ത കാര്യങ്ങളെ കല്ലെറിയാതെ പ്രതികരിയ്ക്കുന്നതും നല്ലതല്ലേ ?...........................
വാല്കകഷ്ണം : -- അന്നാര്‍ കണ്ണനും തന്നാലായത്‌
------- ഓടിയന്‍

No comments:

Post a Comment